എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്.
തിയറ്ററുകള്‍ പ്രതിസന്ധി നേരിടുന്ന കാലത്ത് പ്രമോഷന് പോകാതിരിക്കുന്നത് സിനിമയെ ബാധിക്കുമെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. 25 ദിവസത്തിന് 2.5 കോടി പ്രതിഫലം വാങ്ങിയ അദ്ദേഹത്തിന് സിനിമയുടെ പ്രമോഷനേക്കാള്‍ രസകരമായിരിക്കും യൂറോപ്പിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകുന്നത്.
'ഞാന്‍ ആസ്വദിച്ച ഒരു പരസ്യമാണത്. സിനിമ കണ്ടുകഴിയുമ്പോള്‍ കഥയെന്താണ്, അത് മുന്നോട്ടുകൊണ്ടുവരുന്നത് എന്താണ് എന്ന് മനസിലാവുകയും പരസ്യത്തെക്കാളുപരി ആളുകള്‍ കഥയിലേക്ക് വരികയും ആസ്വദിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഞാന്‍ തിയറ്ററില്‍ കണ്ടത്.
ഞാനൊരു പണിയനാണ്. അഭിമാനത്തോടുകൂടിതന്നെ പറയും. കാരണം ഞങ്ങൾക്ക് സ്വന്തമായി മാതൃഭാഷയുണ്ട്. ഞങ്ങളുടെ ഭാഷ തമിഴോ മലയാളമോ കന്നഡയോ അല്ല. ഫോട്ടോഗ്രാഫർ, ബാംബു ബോയ്‌സ് തുടങ്ങി പല ചിത്രങ്ങളിലും ഞങ്ങളുടെ ഭാഷയെ, ആചാരത്തെ, അനുഷ്ടാനത്തെ കൊന്നൊടുക്കുകയായിരുന്നു.